(വികലാംഗനെ പ്രണയിച്ച പെൺകുട്ടി)
മിഴിയടച്ച് നടയിൽ ധനിച്ച് നിക്കവെയെൻ
മുന്നിൽ തെളിഞ്ഞു തേടിയൊരു ദേവരൂപം
മനസ്സിലേവിടെയോ ഒരു കുളിർ കാറ്റായി
മധുര സ്വപ്നങ്ങൾ തഴുകി അണഞ്ഞു
കണ്ടനാൾ മുതൽ പത്തിഞ്ഞുപോയി
കല്ലുപോലെയെൻ മനസ്സിൽ നിൻ മുഖം
കാര്യമെന്തെന്ന് തിരഞ്ഞില്ല ഒരിക്കലും
കരളലിഞ്ഞുപോയി നിൻ പുഞ്ചരിയിൽ
പൂവ് തോൽക്കും ഹൃദയ നിർമലതയിൽ
പാതിച്ചേർതുവെക്കുമെൻ മനസ്സുമതിൽ
പാതി തളർന്നുപോയ നിൻ പൂമേനിയിൽ
പ്രേമഗീതം എഴുതുമെൻ അധരമഷിയാൽ
തനിയെ ആവില്ല നിനക്കൊരടി തണ്ടുവാൻ
തങ്ങാവുമെൻ തോൾ നിന്നോരംചേർന്നിടും
തനിയെ അവില്ലനീയൊരിക്കലും ഇതീരത്ത്
തീരാത്ത മോഹവും അണയാത്ത പ്രണയവും
✍️സണ്ണി വെണ്ണിക്കുളം